01/08/2022
https://m.facebook.com/story.php?story_fbid=461990912605498&id=100063837803580
ലൗ ജിഹാദ് നാർക്കോട്ടിക് ജിഹാദ് എന്നിവയ്ക്ക് തെളിവ് ചോദിക്കുന്നവർക്ക് ഉത്തരമായി സോനു സെബാസ്റ്റ്യൻ എന്ന ക്രിസ്ത്യൻ പെൺകുട്ടി.
കൊച്ചി- കഴിഞ്ഞ ദിവസം കൊച്ചി കലൂരിലെ ലോഡ്ജിൽ നിന്നും മയക്കുമരുന്നുമായി അഞ്ചു പേർ പോലീസ് പിടിയിലായി.
ലക്ഷദ്വീപ് സ്വദേശികളും ഇസ്ലാം മതവിഭാഗക്കാരുമായ മുഹമ്മദ് താഹിർ ഹുസൈൻ,നവാൽ റഹ്മാൻ,സിപി സിറാജ്, തൃശ്ശൂർ അഴീക്കോട് സ്വദേശി അൽത്താഫ്, ചേർത്തല എഴുപുന്ന സ്വദേശിയും
ക്രിസ്ത്യാനിയും ആയ സോനു സെബാസ്റ്റ്യൻ എന്നിവരാണ് പൊലീസ് പിടിയിലായത് ഇവരിൽനിന്നും മാരക മയക്കുമരുന്നായ MDMAയും കഞ്ചാവും പിടിച്ചെടുക്കുകയും ചെയ്തു.
സോനു സെബാസ്റ്റ്യൻ ചേർത്തല എഴുപുന്ന സ്വദേശിയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്നുമാസം മുമ്പ് ആലപ്പുഴ ജില്ലയിലെ എരമല്ലൂർ രജിസ്റ്റർ ഓഫീസിൽ വച്ച് മുഹമ്മദ് അജ്നാസ് എന്ന മുസ്ലിം യുവാവുമായി സോനു സെബാസ്റ്റ്യന്റെ രജിസ്റ്റർ വിവാഹം കഴിഞ്ഞതിന്റെ രേഖകളും മാധ്യമങ്ങൾ പുറത്തുവിട്ടു.
അതിനുശേഷം കഴിഞ്ഞദിവസം സോനു സെബാസ്റ്റ്യനും നാല് മുസ്‌ലിം യുവാക്കളും മയക്കുമരുന്നുമായി ലോഡ്ജിൽ വെച്ച് പിടിക്കപ്പെടുകയായിരുന്നു.
മയക്കുമരുന്നുമായി പിടിക്കപ്പെട്ട സോനു സെബാസ്റ്റ്യന്റെ കൂടെ അവളെ രജിസ്റ്റർ വിവാഹം കഴിച്ച മുഹമ്മദ് അജ്നാസ് ഇല്ലായിരുന്നു എന്ന സത്യം നാം തിരിച്ചറിയണം
എന്തിനുവേണ്ടിയായിരുന്നു സോനു സെബാസ്റ്റ്യൻ എന്ന ക്രിസ്ത്യൻ പെൺകുട്ടിയെ മുഹമ്മദ് അജ്നാസ് എന്ന മുസ്ലീം യുവാവ് വിവാഹം കഴിച്ചത്? ഉത്തരം വളരെ ലളിതം മയക്കുമരുന്ന് കച്ചവടത്തിനായി ഉപയോഗിക്കാൻ.
പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ലൗജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നിവയെക്കുറിച്ച് പറഞ്ഞപ്പോൾ
ഹാലിളകി ബിഷപ്പിന്റെ അരമനയിലേക്ക് കൊലവിളിയുമായി പ്രകടനം നടത്തിയവർക്ക് ഇക്കാര്യത്തിൽ എന്ത് മറുപടി പറയാൻ ഉണ്ട്? അവരെ സപ്പോർട്ട് ചെയ്യുന്ന നേതാക്കൾക്കും എന്ത് ഉത്തരം പറയാൻ ഉണ്ട്? ഇപ്പോഴും ജിഹാദികളെ പിന്തുണയ്ക്കുന്ന ഇടത്-വലത് കപട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് മറുപടി പറയാൻ ഉണ്ട്?
എത്ര കണ്ടാലും പഠിക്കാത്ത ക്രിസ്ത്യൻ പെൺകുട്ടികൾ, ഇത്രയധികം കണ്ടിട്ടും ജിഹാദികളുടെ താളത്തിനൊത്തു തുള്ളുന്ന മതേതരവാദികൾ. ഇനിയും എത്ര എത്ര ക്രൈസ്തവ, ഹൈന്ദവ പെൺകുട്ടികൾ ജിഹാദികളുടെ കെണിയിൽ വീഴാൻ കിടക്കുന്നു.